ബെംഗളൂരു: കഴിഞ്ഞ 20 വർഷമായി അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കർണാടക നിയമസഭയായ വിധാൻസൗധയിൽ. ജയലളിതയുടെ ഉടമസ്ഥതയിലായിരുന്ന ഏഴ് കിലോ സ്വർണ-വജ്ര ആഭരണങ്ങൾ അടക്കം നിരവധ ആഡംബര വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന് പുറമേ, 600 കിലോ വെള്ളി ആഭരണങ്ങൾ, 11344 സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ എന്നിവയാണ് ജയലളിതയുടെ വസതിയിൽ നിന്ന് അന്ന് പിടിച്ചെടുത്തത്. പിന്നീട് വിധാൻസൗധയിലാണ് സൂക്ഷിച്ചത്.
7 കിലോ സ്വർണം, 600 കിലോ വെള്ളി, 11344 സാരി, 91 വാച്ചുകൾ…; 20 വർഷമായി ജയലളിതയുടെ ‘നിധി’ വിധാൻസൗധയിൽ
Jul 12, 2023, 2:27 pm GMT+0000
payyolionline.in
ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെഡോക്ടർക്ക് സസ്പെൻഷൻ
വിലക്കയറ്റത്തിൻ്റെ കാലത്ത് ആശ്വാസത്തിൻ്റെ കൈത്താങ്ങ്; ഒരു മാസത്തെ ക്ഷേമ പെൻഷൻ ..